Monday, 23 May 2016

ഭ്രാന്തന്റെ കാഴ്ച !


              ഇരുട്ടു മുറിയിലെ അവ്യക്തമായ നിഴലുകളിൽനിന്നും കർണപടത്തെ തേടിവരുന്ന അജ്ഞാതമായ ഞരക്കങ്ങളിൽനിന്നും വേട്ടപ്പട്ടികളുടെ കുരച്ചിലുകൾക്കിടയിൽനിന്നും എന്നാണിനിയൊരു മടക്കയാത്ര ...? തുടക്കവുമൊടുക്കവുമറിയാത്ത വേലിയേറ്റങ്ങളിൽനിന്നും ഒരു മോചനം ...? മടിക്കുത്തിലെ കാശിന് വിയർപ്പിന്റെ ഗന്ധമില്ലാതായെന്നോ ...?

No comments:

Post a Comment

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...