ഇരുട്ടു മുറിയിലെ അവ്യക്തമായ നിഴലുകളിൽനിന്നും കർണപടത്തെ തേടിവരുന്ന അജ്ഞാതമായ ഞരക്കങ്ങളിൽനിന്നും വേട്ടപ്പട്ടികളുടെ കുരച്ചിലുകൾക്കിടയിൽനിന്നും എന്നാണിനിയൊരു മടക്കയാത്ര ...? തുടക്കവുമൊടുക്കവുമറിയാത്ത വേലിയേറ്റങ്ങളിൽനിന്നും ഒരു മോചനം ...? മടിക്കുത്തിലെ കാശിന് വിയർപ്പിന്റെ ഗന്ധമില്ലാതായെന്നോ ...?
Monday, 23 May 2016
ഭ്രാന്തന്റെ കാഴ്ച !
ഇരുട്ടു മുറിയിലെ അവ്യക്തമായ നിഴലുകളിൽനിന്നും കർണപടത്തെ തേടിവരുന്ന അജ്ഞാതമായ ഞരക്കങ്ങളിൽനിന്നും വേട്ടപ്പട്ടികളുടെ കുരച്ചിലുകൾക്കിടയിൽനിന്നും എന്നാണിനിയൊരു മടക്കയാത്ര ...? തുടക്കവുമൊടുക്കവുമറിയാത്ത വേലിയേറ്റങ്ങളിൽനിന്നും ഒരു മോചനം ...? മടിക്കുത്തിലെ കാശിന് വിയർപ്പിന്റെ ഗന്ധമില്ലാതായെന്നോ ...?
Subscribe to:
Post Comments (Atom)
അവളും ഞാനും.
ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...
-
അങ്ങനെ.... കുഞ്ഞാപ്പൂൻ്റെ ഒരുവണ്ടിയിൽ ഞങ്ങള് രണ്ടാളും ആദ്യം ഇടംകാലിട്ടും പിന്നീട് തണ്ടിലിരുന്നും ഒരുവിധം *ചാക്കപ്പനെ വരുതിയിലാക്കിയെടുത്തു...
-
നീ... കടലാഴം... മോഹങ്ങളുടെ ചുടുനീരാറ്റിയ കുരുതിക്കളം... സ്വപ്നങ്ങളുടെ ആകാശം... നിശ്വാസങ്ങളുടെ ശിശിരം... അവസാനിക്കാത്ത പ്രകാശം... ഞാൻ കര... ക...
No comments:
Post a Comment